കാവിന്റെ വാതിലുകൾ തുറന്ന് വാളും ചിലമ്പും പുറത്തേക്കെഴുന്നള്ളുകയായി. സന്ധ്യമയക്കങ്ങളെ ചെണ്ടപ്പുറത്തെ കോൽത്താളങ്ങളാൽ ഉണർത്തുന്നതിനും കുരുത്തോല മണക്കുന്ന കാവുകളിൽ എണ്ണത്തിരി നിറഞ്ഞു കത്തുന്ന രാപ്പകലുകൾക്കുംവടക്കേ മലബാർ സാക്ഷിയാവുകയാണ്.സാധാരണക്കാരന്റെ ദൈവക്കരുവിലേക്കുള്ള പരകായ പ്രവേശത്തിന്റെ കഥകളാൽ ഓരോ തെയ്യപ്പറമ്പുകളും നിറഞ് നിൽക്കും. വെളിച്ചത്തിന്റെ കൈപിടിച്ച് ഗുളികനും,ഘണ്ഡകര്ണ്ണനും,…
Category: ARTICLE
ബാലുശ്ശേരിക്കോട്ട: വിശ്വാസവും ഐതീഹ്യവും
ഓരോ പ്രദേശത്തിനും അതിന്റേതായ ഒരു അതിദേവത ഉണ്ടായിരിക്കുമെന്നാണ് സങ്കല്പം. കുറുമ്പ്രനാട് ദേശത്തെ ബാലുശ്ശേരിക്കോട്ടയും അത്തരമൊരു സങ്കല്പത്തെയാണ് നെഞ്ചേറ്റുന്നത്. ദൈവിക സങ്കല്പങ്ങള് പരിസ്ഥിതി ബോധത്തിന്റെയും ചരിത്രബോധത്തിന്റെയും പൗരാണികമായ പൊരുളിന്റെയും ബലത്തിലാണ് നിലകൊള്ളുന്നത്. കുറുമ്പ്രനാട് എന്ന ദേശത്തിന്റെ തലസ്ഥാനമായാണ് ബാലുശ്ശേരിക്കോട്ട കണക്കാക്കപ്പെടുന്നത്. വേട്ടക്കൊരുമകന് ഇവിടെയുള്ള…
കനൽ ചിലമ്പണിഞ്ഞ കോമരം
പടിഞ്ഞാറെ ചക്രവാളത്തിൽ സൂര്യൻ മെല്ലെ തിരി താഴ്ത്തി… സന്ധ്യ അവളുടെ ചാരുതയോടെ ഗ്രാമത്തിന്റെ നിറങ്ങൾക്ക് ദൃശ്യ മിഴവേകി…. അസുരവാദ്യത്തിന്റെ മേളക്കൊഴുപ്പ് ആ കോവിലിന്റെ പരിസര പ്രദേശം മുഴുവൻ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു… ശ്രീകോവിലിന്റെ നടകൾ മണി നാദത്തോടെ മെല്ലെ തട്ടകവാസികളുടെ മുൻപിൽ തുറന്നു……
പത്മരാജന്റെ പെണ്ണുങ്ങൾ
സായാഹ്നത്തിന്റെ തുടക്കം. പ്രത്യേകതകളുള്ള വിജനമായ കടപ്പുറം. ഏതോ വിമൻസ് കോളേജിൽ നിന്നുള്ള പത്തുപന്ത്രണ്ടു പെൺകുട്ടികളുടെ ഒരു സംഘം. കൂട്ടത്തിൽ ഒരു പെൺകുട്ടി…..അവൾ കടപ്പുറത്ത് ഓടി നടക്കുന്ന ഞണ്ടുകളെ ഓടിപ്പിടിക്കാൻ ശ്രമിക്കുന്നു. മരത്തിലുള്ള അരയടിയോളം നീളം വരുന്ന ഒരു പ്രതിമ തിരകളിൽ ഇളകിയാടുന്നു…