‘മനുഷ്യന് എങ്ങനെയാണ് ഇത്രയും ക്രൂരനാവാൻ കഴിയുക?’ പല സംഭവങ്ങൾക്കിടയിലും ഉയർന്നുവരുന്ന സങ്കടങ്ങളോ നെടുവീർപ്പോ ആകുലതയോ ആണ് പലപ്പോഴും ഈ ചോദ്യമായി ഉയർന്നുവരാറുള്ളത്. എന്നാൽ ഇന്നിവിടെ ആ ചോദ്യങ്ങൾക്ക് അൽപം മാറ്റം വരുത്തി പ്രസ്‌താവന രൂപത്തിൽ ആക്കേണ്ടിയിരിക്കുന്നു ‘മനുഷ്യന് മാത്രമാണ് ഇത്രയും ക്രൂരനാവാൻ…
Category: ARTICLE
എന്‍റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു, ഞാനെന്‍റെ ഇരു കൈകളും മലര്‍ത്തിവയ്‌ക്കുന്നു…’: ഹൃദയം നുറുങ്ങുന്ന വേദനയില്‍ മമ്മൂട്ടി
എംടി വാസുദേവന്‍ നായരെന്ന വിഖ്യാത എഴുത്തുകാരനും മമ്മൂട്ടിയെന്ന മഹാനടനും നമ്മിലുള്ള ആത്‌മബന്ധം മലയാളിയ്‌ക്ക് മനപാഠമാണ്. ഇരുവരും കണ്ടുമുട്ടിയ അവസരങ്ങളൊക്കെ അവരെപ്പോലെ തന്നെ മലയാളിയും എന്നും ഓര്‍മിച്ചിരുന്നു. പ്രിയ എഴുത്തുകാരന്‍ മണ്‍മറയുമ്പോള്‍ അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാനാകാതെ വേദനിക്കുകയാണ് മമ്മൂട്ടി. താരം തന്‍റെ ഫേസ്‌ബുക്ക്…
ഭക്തർക്കാശ്രയമരുളി തലക്കുളത്തൂർ ശ്രീ മതിലകം ക്ഷേത്രം
കോഴിക്കോട് ജില്ലയിൽ തലക്കളത്തൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ചിരപുരാതന മായൊരു ക്ഷേത്രമാണ് ശ്രീമതിലകം ക്ഷേത്രം അസുരനായ ഹിരണ്യ കശിപുവിനെ വധിക്കാൻ മഹാവിഷ്ണു നരസിംഹ അവതാരമെടുത്തു ഹിരണ്യകശിപുവിനെ വധിച്ച് നരസിംഹം നിന്നു ജ്വലിച്ചു. ഹിരണ്യ കശിപുവിന്റെ പുത്രനും നാരായണ ഭക്തനുമായ പ്രഹ്ളാദൻ നിരന്തരമായി …
മനുഷ്യനെ അറിഞ്ഞ നായകൻ
എൺപതുകളുടെ മദ്ധ്യത്തിൽ ജനിച്ച ഒരാൾ എന്ന നിലയിൽ കേരളത്തിൽ ദൃശ്യ കലയിൽ ഉണ്ടായ അഭൂതപൂർവ്വമായ മാറ്റങ്ങൾ എനിക്ക് അറിയാൻ കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ മാറ്റങ്ങളുടെ കുത്തൊഴുക്കിൽ മുന്നോട്ടു പോകുമ്പോഴും മനസ്സുകൊണ്ട് പലപ്പോഴും അതെ വേഗത്തിലെങ്കിലും കാലഹരണപ്പെട്ട ഭൂതകാലത്തിലേക്കും സഞ്ചരിക്കാറുണ്ട്. ഇങ്ങനെയുള്ള എന്റെ…
ബാലുശ്ശേരിക്കോട്ട: വിശ്വാസവും ഐതീഹ്യവും
ഓരോ പ്രദേശത്തിനും അതിന്റേതായ ഒരു അതിദേവത ഉണ്ടായിരിക്കുമെന്നാണ് സങ്കല്പം. കുറുമ്പ്രനാട് ദേശത്തെ ബാലുശ്ശേരിക്കോട്ടയും അത്തരമൊരു സങ്കല്പത്തെയാണ് നെഞ്ചേറ്റുന്നത്. ദൈവിക സങ്കല്പങ്ങള് പരിസ്ഥിതി ബോധത്തിന്റെയും ചരിത്രബോധത്തിന്റെയും പൗരാണികമായ പൊരുളിന്റെയും ബലത്തിലാണ് നിലകൊള്ളുന്നത്. കുറുമ്പ്രനാട് എന്ന ദേശത്തിന്റെ തലസ്ഥാനമായാണ് ബാലുശ്ശേരിക്കോട്ട കണക്കാക്കപ്പെടുന്നത്. വേട്ടക്കൊരുമകന് ഇവിടെയുള്ള…
കനൽ ചിലമ്പണിഞ്ഞ കോമരം
പടിഞ്ഞാറെ ചക്രവാളത്തിൽ സൂര്യൻ മെല്ലെ തിരി താഴ്ത്തി… സന്ധ്യ അവളുടെ ചാരുതയോടെ ഗ്രാമത്തിന്റെ നിറങ്ങൾക്ക് ദൃശ്യ മിഴവേകി…. അസുരവാദ്യത്തിന്റെ മേളക്കൊഴുപ്പ് ആ കോവിലിന്റെ പരിസര പ്രദേശം മുഴുവൻ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു… ശ്രീകോവിലിന്റെ നടകൾ മണി നാദത്തോടെ മെല്ലെ തട്ടകവാസികളുടെ മുൻപിൽ തുറന്നു……
പത്മരാജന്റെ പെണ്ണുങ്ങൾ
സായാഹ്നത്തിന്റെ തുടക്കം. പ്രത്യേകതകളുള്ള വിജനമായ കടപ്പുറം. ഏതോ വിമൻസ് കോളേജിൽ നിന്നുള്ള പത്തുപന്ത്രണ്ടു പെൺകുട്ടികളുടെ ഒരു സംഘം. കൂട്ടത്തിൽ ഒരു പെൺകുട്ടി…..അവൾ കടപ്പുറത്ത് ഓടി നടക്കുന്ന ഞണ്ടുകളെ ഓടിപ്പിടിക്കാൻ ശ്രമിക്കുന്നു. മരത്തിലുള്ള അരയടിയോളം നീളം വരുന്ന ഒരു പ്രതിമ തിരകളിൽ ഇളകിയാടുന്നു…